മരണവും പിന്നിട്ട് അനന്തതയിലേക്ക് നീളുന്ന ജീവിത
യാത്രയില്‍ - നന്മയുടെ വഴി തേടുന്ന പാവം പഥികന്‍ ...
ഒരപകടം ജീവിതത്തെ നിശ്ചലതയുടെ ലോകത്തേക്ക്മാറ്റിയിരുത്തി ...
വീല്‍ചെയറില്‍ ജീവിതം ഉരുട്ടുന്നു ,,,ലേശം എഴുതും !-''മരണത്തിന്‍റെ നിഴല്‍ ''എന്ന പുസ്തകം പ്രസിദീകരിച്ചു
കൂടുതല്‍ വിശേഷങ്ങള്‍ ബ്ലോഗിലൂടെ പറയാന്‍ ശ്രമിക്കാം ........!

പ്രധിവിധി


മിനികഥ.

ടീച്ചര്‍ ആണ്‍ കുട്ടിയോട് ചോദിച്ചു,"പഠിച്ചു ബിരുദങ്ങള്‍ നേടിയിട്ടും ജോലിയൊന്നും 
              കിട്ടതായാല്‍ താന്‍ എന്തു ചെയ്യും? "
  "നൂറു പവനും നൂറായിരം രൂപയും വാങ്ങി ഞാനൊരു പെണ്ണുകെട്ടും. 
        ആ പണം കൊണ്ട് അടിച്ചു പൊളിച്ചു ജീവിക്കും ".
അപ്പോള്‍ നീയ്യോ?,- ടീച്ചര്‍ പെണ്‍കിട്ടിയോട് ചോദിച്ചു.
   "ഡോക്ടര്‍ക്ക് കാശ്കൊടുത്ത് ഞാന്‍ പ്രസവിക്കുന്നത് എല്ലാം ആണ്‍കുട്ടികളാണെന്ന് തീര്‍ച്ചപ്പെടുത്തും. പണവും സ്വര്‍ണവും വീട്ടിലെത്തിക്കാന്‍ അതുമതിയല്ലോ?"

ഫൈസല്‍ കണ്ണത്തുംപാറ: (പ്രബോധനം വരിക.2002 ജൂലൈ,12)

No comments:

Post a Comment